ബി ജെ പി വനിതാ നേതാവിന്‍റെ സെക്സ് ടേപ്പ് വൈറല്‍ ആകുന്നു (വീഡിയോ കുട്ടികളെ കാണിക്കരുത്)

രാഷ്ട്രീയ നേതാക്കളുടെ അശ്ലീല വീഡിയോകള്‍ വന്‍ വാര്‍ത്താ പ്രാധാന്യമുള്ള ഒന്നാണ്. ചെറുതും വലുതുമായ പല നേതാക്കളും ഇത്തരം വീഡിയോകളില്‍ കുടുങ്ങിയിട്ടുണ്ട്. രാഷ്ട്രീയക്കാരെ കുടുക്കാന്‍ ഹണി ട്രാപ് എന്ന പേരില്‍ എതിരാളികള്‍ അല്ലെങ്കില്‍ അവരെ രാഷ്ട്രായപരമായി മുതലാക്കുവാന്‍ വേണ്ടി ആരെങ്കിലും കരുതുക്കൂട്ടി ചെയ്യുന്നതാണ് ഇത്. അവസാനമായി ബി ജെ പി നേതാവായ വരുണ്‍ ഗാന്ധിയാണ് ഈ ട്രാപ്പില്‍ വീണ പ്രമുഖന്‍. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ വലിയ ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. ബി ജെ പിയുടെ തന്നെ ഒരു പ്രമുഖ വനിതാ നേതാവിന്‍റെ ലൈംഗിക വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. ബി ജെ പിയുടെ വനിതാ നേതാവായ ഗീത ദേവി സിംഗിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍ ആയിമാറിയത്. ബി ജെ പിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡണ്ടായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന നേതാവാണ് ഗീത ദേവി സിംഗ്. ഈ നോമിനേഷന്‍ ഉണ്ടായി തൊട്ടടുത്ത ദിവസമാണ് ഗീത ദേവി സിംഗിന്റെ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചത് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. ഒരു പുരുഷനൊപ്പം ഗീത ദേവി സിംഗ് ഒരു മുറിയില്‍ ചെലവഴിച്ചതിന്റെ ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.  ഈ വീഡിയോയില്‍ തനിക്കൊപ്പമുളളത് ഒരു പഴയ സുഹൃത്താണ് എന്നാണ് ഗീത ദേവി സിംഗ് പറയുന്നത്. ഇയാളുടെ പേര് സത്യേന്ദ്ര സിന്‍ഹ എന്നാണ്. ഈ വീഡിയോ അപ്ലോഡ് ചെയ്തതും സത്യേന്ദ്ര സിന്‍ഹ തന്നെയാണ് എന്നാണ് ഗീത ദേവി സിംഗ് ആരോപിക്കുന്നത്. തന്റെ പക്കല്‍ നിന്നും ഇയാള്‍ 7 ലക്ഷം രൂപ തട്ടിയെന്നും ബി ജെ പി നേതാവ് പറയുന്നു. തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനുള്ള ഗൂഡാലോചനയാണ് ഇതിന് പിന്നില്‍ എന്നാണ് ഗീത ദേവി സിംഗിന് ഇതേക്കുറിച്ച് പറയാനുള്ളത്. എന്നാല്‍ ഇതുകൊണ്ടൊന്നും തന്നെ തകര്‍ക്കാന്‍ കഴിയില്ല എന്നും അവര്‍ പറയുന്നു. തന്റെ വീഡിയോ ലീക്കാകുകയും ഇത് ബി ജെ പി നേതാവിന്റെ സെക്‌സ് വീഡിയോ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ചെയ്യുന്നതിനെതിരെ ഗീത ദേവി സിംഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ധന്‍ബാദ് പോലീസ് കേസെടുത്ത് അന്വേഷഷണം തുടങ്ങിയിട്ടുണ്ട്.